Saturday, August 10, 2013

സാന്നിദ്ധ്യം പോലും സമരമാണ്
പൊതു ഇടങ്ങള്‍ ആണിന്റേതാണെന്ന ധാര്‍ഷ്ട്യം ജാതി മത സ്ഥാന മാന ഭേദമന്യേ ഏതൊരു പുരുഷനേയും നിശബ്ദമായി ഊറ്റംകൊള്ളിക്കുന്നുണ്ട്.അതുകൊണ്ടു തന്നെ പൊതുഇടങ്ങളിലേക്കുള്ള പെണ്ണിന്റെ കടന്നുവരവിനെ അവന്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുക തന്നെ ചെയ്യും.ഇതിനെ മറികടക്കാന്‍ അവള്‍ക്ക് ചില നിയമ പരിരക്ഷ തന്നെ വേണ്ടിവരും.നീതി പുരുഷന് ജന്മംകൊണ്ടും സ്ത്രീക്കത് കോടതിയിലും എന്നത് ഒരു സ്വാഭാവിക തത്വമായി പോലീസ് ഡിപ്പാര്‍ട്ടുമെന്റെിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ പോലും ധരിച്ചുവരുന്നു എന്നത് എന്റെ അനുഭവം.(ജീവിതകാലം മുഴുവന്‍ gender sensitisation training കൊടുത്താലും ഒരു പ്രയോജനവുമില്ലെന്ന് ഇത്തരക്കാര്‍ തെളിയിച്ചുകൊണ്ടേയിരിക്കുന്നു.) 100 മീറ്ററോളം വിസ്താരമുള്ള പോലീസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ അവിചാരിതമായി ഒരിക്കല്‍ പോയതായിരുന്നു.മേലുദ്യോഗസ്ഥ കീഴുദ്യോഗസ്ഥ വേര്‍തിരിവില്ലാതെ ആണുങ്ങളെല്ലാം ഒന്നാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഇടമായി ഇന്‍ഡോര്‍ സ്‌റ്റേഡിയം എനിക്കനുഭവപ്പെട്ടു.പോലീസുകാരന്റെ ചടുലതക്കും മിടുക്കിനും മുന്നില്‍ എസ്.പിയും ,എസ്.പിയുടെ ചടുലതക്കും മിടുക്കിനും മുന്നില്‍ പോലീസുകാരനും മുട്ടുകുത്തുന്നത് കളിക്കളത്തിലെ തന്ത്രത്തിന്റേയും ചടുലതയുടേയും മാനത്തില്‍ മാത്രം.ഇവിടെ മനപ്പൂര്‍വ്വം തോറ്റുകൊടുക്കലില്ല.ആഹ്ലാദവും പരിഭവങ്ങളും തന്ത്രങ്ങളും അവര്‍ പരസ്പരം പങ്കുവെക്കുന്നു, അവര്‍ പരസ്പരം ആവശ്യക്കാരാകുന്നു. ഈ ഇടങ്ങളിലേക്കൊന്നും ഒരിക്കല്‍പോലും എത്തിനോക്കാത്ത സ്ത്രീകള്‍ / പെണ്‍കുട്ടികള്‍ അവര്‍ക്കുമാത്രമല്ല വരും തലമുറകള്‍ക്കുപോലും വിലക്കുകള്‍ തീര്‍ക്കുകയാണെന്ന് എങ്ങനെ അവരെ ബോധ്യപ്പെടുത്തും..............? ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എത്തിയ ഞാന്‍ സ്‌റ്റേഡിയത്തിന്റെ മനോഹാരിതയും കളിയുടെയും കളിക്കാരുടെ ഹരവും ആസ്വദിക്കുകയും ആ വലിയ സ്‌റ്റേഡിയത്തിനൊരറ്റത്തു നിന്ന് സൂര്യനമസ്‌ക്കാരം ചെയ്യുകയും ചെയ്തു.ഏകദേശം ഒരു മണിക്കൂര്‍ ഞാനവിടെ ചെലവിട്ടു. പുറത്തിറങ്ങുമ്പോള്‍ അവരില്‍ പടരുന്ന അസ്വസ്ഥത ഞാന്‍ കണ്ടറിഞ്ഞു.അവിടെ ഉയര്‍ന്ന ചോദ്യങ്ങളും മറുചോദ്യങ്ങളും ഞാനന്നു തന്നെ അറിഞ്ഞു. അവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ താഴെപ്പറയുന്നവയായിരുന്നു. 1 എന്തിനാണവര്‍ ഈ സമയത്ത് വന്നത്? 2 മറ്റു സ്ത്രീകള്‍ ആരും വരുന്നില്ലല്ലോ..........? 3 സ്ത്രീകള്‍ക്കുവേണമെങ്കില്‍ അവര്‍ക്ക് പ്രത്യേക സമയം അനുവദിച്ചാല്‍ പോരെ? മറുചോദ്യങ്ങള്‍ 1 ഇത്രയും വലിയ സ്‌റ്റേഡിയമല്ലേ.........? അതിലൊരറ്റത്ത് അവര്‍ എക്‌സര്‍സൈസ് ചെയ്യുന്നതില്‍ എന്താണ് തെറ്റ്? 2 അവരാമൂലക്കെവിടെങ്കിലും നിന്ന് എന്തെങ്കിലും ചെയ്തിട്ടു പോട്ടെ. 3 നമ്മുക്കൊരു ശല്ല്യവുമില്ലല്ലോ? ഞാന്‍ വീട്ടിലെത്തി മകളോട് കാര്യം പറഞ്ഞ് മനസ്സിലാക്കി .പിറ്റേ ദിവസം ഞാന്‍ പോയില്ല.ആവേശത്തോടെ പോലീസുകാര്‍ എന്നെ വിളിച്ചു.സാറ് വരണം.പിറ്റേന്ന് ഞാന്‍ മകളേയും കൂട്ടി കോര്‍ട്ടിലെത്തി ഒരു മണിക്കൂറോളം കളിച്ചു.കെയര്‍ ടേക്കര്‍ ചുമതലയിലുള്ള പോലീസുകാരന്‍ കോര്‍ട്ടില്‍ പ്രവേശിക്കുന്നതിനുള്ള പൊതു നിബന്ധനകള്‍ അറിയിച്ചു.(റജിസ്‌റററില്‍ പേരും സമയവും രേഖപ്പെടുത്തണം. പുറമെ ധരിച്ച ഷൂ സ്റ്റേഡിയത്തിനകത്ത് ധരിക്കരുത്) ആദ്യമെല്ലാം കുറച്ച് പ്രയാസമായിരിക്കും ഞങ്ങളും ഇവിടെവന്നതിനു ശേഷം പഠിച്ചെടുത്തതാ....... എല്ലാവരും തുറന്നമനസ്സാലെ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. ഇടങ്ങള്‍ ഉണ്ടാകുന്നതല്ല നാം ഉണ്ടാക്കിയെടുക്കുന്നതാണ്.സാന്നിധ്യം പോലും സമരമാക്കി മാറ്റാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണം.നമ്മുക്ക് നിഷേധിക്കുന്ന ഇടം ഏവര്‍ക്കും നിഷേധിക്കാനായെങ്കിലും നാം അഹോരാത്രം പ്രയത്‌നിക്കേണ്ടിയിരിക്കുന്നു.

Thursday, August 1, 2013


പാവാട നിരോധിക്കേണ്ട വസ്ത്രം തന്നെ. ലണ്ടനിലെന്നല്ല ലോകത്തെല്ലായിടത്തും പെണ്‍കുട്ടികളെ ഉടുപ്പ്,മിഡി,തുടങ്ങിയ വസ്ത്രങ്ങള്‍ ധരിപ്പിക്കുന്നതില്‍ നിന്നും പിന്തിരിയുന്നതിന മാതാപിതാക്കളെ ് ബോധവല്‍ക്കരിക്കേണ്ടത് ഏറെ ആവശ്യം തന്നെയാണ്. പെണ്‍കുട്ടിയിലെ കഴിവുകള്‍ ജനിക്കും മുമ്പേ മരണപ്പെടാനുതകന്നതാണ് മേല്‍ പറഞ്ഞ വസ്ത്രങ്ങള്‍. പെണ്‍കുട്ടികളുടെ ചിന്താധാരയെ വസ്ത്രത്തില്‍ കുരുക്കിയിടുന്നതില്‍ പെണ്‍വസ്ത്രങ്ങള്‍ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. 1 ഉം 2 ഉം ചിത്രങ്ങള്‍ പരിശോധിക്കുക പെണ്‍കുട്ടി സ്ലൈഡറിന്റെ ഒരു വശം മാത്രം ഉപയോഗിക്കുമ്പോള്‍ ആണ്‍കുട്ടി സ്ലൈഡറിന്റെ മുഴുവന്‍ സ്ഥലവും ഉപയോഗിക്കുന്നു.പെണ്‍കുട്ടി കാല് വിടര്‍ത്തിയിരുന്നാല്‍ അവളുടെ ഷഡ്ഡി കാണും എന്ന ചിന്ത അവളെ സ്വതന്ത്രയായ് ഉതിര്‍ന്നൊഴുകി ആനന്ദിക്കുന്നതില്‍ നിന്നും അവളെ പിന്‍തിരിപ്പിക്കുന്നു. കളിയായാലും കാര്യമായാലും അതേ അളവില്‍ അതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനനുസൃതമായാണ് ആണ്‍ വസ്ത്രങ്ങള്‍ രൂപകല്പന ചെയ്തിട്ടുള്ളത്.അത്തരത്തിലുള്ള എല്ലാ സാധ്യതകളേയും പരിമിതപ്പെടുത്തി ശരീരചിന്തക്കകത്ത് അവളെ തളച്ചിടും വിധമാണ് പെണ്‍വസ്ത്രങ്ങളുടെ രൂപകല്പന.സ്ലൈഡറിലേക്ക് ആവേശത്തോടെ കയറുന്ന പെണ്‍കുട്ടിയിലെ ആവേശം ഇരിക്കാന്‍ തുടങ്ങുന്ന നിമിഷം കെട്ടടങ്ങുന്നത് പലപ്പോഴും വേദനയോടെ ഞാന്‍ നിരീക്ഷിക്കാറുണ്ട്. ചിത്രം 3 ല്‍ കുട്ടികള്‍ നിലത്ത് പടിഞ്ഞിരുന്ന് കളിക്കുകയാണ്.ഒരിക്കലും ഇത്തരം കളികളിലേക്ക് സ്വാഭാവികമായി ഒരു പെണ്‍കുട്ടി ചേരുകയില്ല.അത് ആണ്‍കുട്ടികള്‍ അവളെ കൂട്ടാത്തതുകൊണ്ടല്ല അവര്‍ക്കിടയില്‍ അവരിരിക്കത്തക്കവണ്ണം പടിഞ്ഞിരിക്കാന്‍ അവളുടെ വസ്ത്രം അവളെ അനുവദിക്കില്ല.ഇത്തരം കളി നോക്കി നില്ക്കുന്നതിനുപോലും അവള്‍ ഭയപ്പെടുന്നു.ഏതെങ്കിലും കുസൃതിപ്പയ്യന്‍ തന്റെ ഉടുപ്പെങ്ങാന്‍ പൊക്കിയാലോ.....?(ചിത്രം 4) അവള്‍ എന്ത് കളിക്കണം, എന്ത് തൊഴില്‍ ചെയ്യണം,എങ്ങനെയുള്ള കാര്യങ്ങള്‍ ആഗ്രഹിക്കണം,ഏതു തരം ടൂ വീലര്‍ ഓടിക്കണം എല്ലാം തീരുമാനിക്കുന്നത് അവളുടെ വസ്ത്രമാണ്. ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ചലനസ്വാതന്ത്ര്യം അനുവദിക്കും വിധം ഒരുപോലെയുള്ള വസ്ത്രം നല്കി അവളെ ചലനസ്വാതന്ത്യത്തിന്റെ വലിയ സാധ്യതകളിലേക്ക് അവളെ തുറന്നുവിടാം.കുട്ടികള്‍ കുട്ടികളായ് വളരട്ടെ .അവര്‍ ആണോ പെണ്ണോ എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതെന്തിന്?അത് അറിയേണ്ടവര്‍ അറിഞ്ഞാല്‍ പോരേ.... വസ്ത്രത്തുമ്പില്‍ സ്പര്‍ശിക്കാതെ അഞ്ചു മിനിട്ടുപോലും ഒരു സ്ത്രീക്ക് സഞ്ചരിക്കുക സാധ്യമല്ലെന്നിരിക്കേ വരും തലമുറയെയെങ്കിലും ഈ വസ്ത്രത്തടങ്കലില്‍ നിന്നും മോചിപ്പിക്കാന്‍ ഈ പാവാട നിയന്ത്രണം ഹേതുവായെങ്കില്‍.................

Thursday, July 25, 2013


കരുതിയിരിക്കുക നിങ്ങള്‍ക്കൊരു മാറിടം വരാനുണ്ട്
ഇക്കഴിഞ്ഞ വേനലില്‍ കോവളം ബീച്ചില്‍ സുഹൃത്തുക്കളോടൊപ്പം ചിലവഴിക്കുകയായിരുന്നു.അധ്യാപകരോടൊപ്പം വന്ന ഒരു കൂട്ടം കുട്ടികള്‍ ഞങ്ങള്‍ക്കു മുന്നിലൂടെ നടന്നു നീങ്ങി. എല്ലാവരും പത്തു വയസ്സില്‍ കുറഞ്ഞ പ്രായമുള്ളവര്‍.ആണ്‍കുട്ടികള്‍ ട്രൗസറും ഷര്‍ട്ടും ധരിച്ചപ്പോള്‍ തിരിച്ചറിയിക്കല്‍ ചുമതലയുള്ള പെണ്‍കുട്ടികള്‍ മിഡിയും ഷര്‍ട്ടും പടച്ചട്ടയെ ഓര്‍മ്മപ്പെടുത്തുന്ന മേല്‍വസ്ത്രവും ധരിച്ചിരിക്കുന്നു. മാറിടം വളര്‍ച്ചയേതുമെത്താത്ത ഈ കൊച്ചു പെണ്‍കുട്ടികള്‍ക്ക് എന്തിനാണീ ' പടച്ചട്ട ' . ഭാവിയില്‍ നിനക്കൊരു മാറിടം വരാനുണ്ട്. Be careful ............. വരും തലമുറയോട് ചെയ്ത തിരുത്താനാകാത്ത അപരാധമായിരുന്നു മാറുമറക്കല്‍ സമരം എന്നു തോന്നിപ്പോയി. വേണ്ടത്ര പീഡനം സഹിച്ച് രണ്ടു വശത്തേക്ക് മുടികെട്ടി ബണ്ണും സ്ലൈഡും അതാതിടത്ത് വെക്കാത്തതിന് മുതിര്‍ന്നവരോട് പഴികേട്ട് മുടിയുടേയും തുണിയുടേയും മുടിഞ്ഞ ലോകത്തിലേക്ക് അവരും പ്രയാണമാരംഭിച്ചു.

Tuesday, June 11, 2013

മേഡം ഇന്നു തന്നെ പോണോ ................ ഏറെക്കാലമായി എന്നെ ക്ഷണിക്കുകയായിരുന്ന ആരാധകര്‍ക്കരികിലെത്തിയതായിരുന്നു.അവര്‍ ആറു പേരാണ് ഉണ്ടായിരുന്നത്.അഞ്ചു മണിമുതല്‍ ആറരമണിവരെ കുത്തിയൊഴുകുന്ന പാറക്കെട്ടിനു കീഴെയിരുന്നുള്ള കുളിയും കുളത്തിലെ നീന്തലും എല്ലാം ആവോളം ആസ്വദിച്ചു.എട്ടു മണിയോടെ അവരുടെ സല്‍ക്കാരവും കഴിഞ്ഞ് വിശാലമായ പുല്‍ മൈതാനത്തില്‍ വട്ടത്തില്‍ കസേരയിട്ട് പാട്ടും സംഭാഷണവും ചര്‍ച്ചകളുമായി ഇരിക്കുകയായിരുന്നു.പെട്ടന്ന് എന്റെ വലതുകാലിനൊരു മസിലു പിടിത്തം.് അയ്യോ എന്ന ശബ്ദത്തോടെ രണ്ടു കൈകൊണ്ടും മുട്ടിനു കീഴെ അമര്‍ത്തിപ്പിടിച്ചു. ഉടനെ നേരെ മുന്നിലിരുന്ന സുഹൃത്ത് ഞാനുഴിഞ്ഞു തരാം എന്നു പറഞ്ഞുകൊണ്ട് എന്റെ കാലു തിരുമ്മി മസിലിന്റെ പിടച്ചില്‍ നിര്‍ത്തി.ഒട്ടാശ്വാസമായപ്പോള്‍ കണ്ണുതുറന്ന് മുന്നോട്ടു നോക്കിയപ്പോള്‍ സംസാരത്തിനിടയിലും ആര്‍ത്തിയോടെ എന്നെ നോക്കുന്ന കണ്ണുകളെയാണ് എനിക്ക് കാണാനായത്.എന്താ നിങ്ങള്‍ക്കുവേണോ ഇതാ ഈ കാലു നിങ്ങളെടുത്തോ എന്റെ ഇടതുകാല്‍ തെല്ലു മുന്നോട്ടുവെച്ച് അതു തിരുമ്മുന്നതിനു ഒരാള്‍ക്ക് ഞാന്‍ സമ്മതം കൊടുത്തു.ശേഷിക്കുന്ന മുന്നു പേരില്‍ രണ്ടു പേര്‍ക്ക് രണ്ടു കൈകളും ഒരാള്‍ക്ക് തലയും മസാജുചെയ്യാന്‍ കൊടുത്തു.ഇതിനിടയിലും ഞങ്ങളുടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.കില്ലപ്പട്ടികള്‍ക്ക് എല്ലിന്‍കഷണം കിട്ടിയപോലെ എല്ലാവരും ബഹു സന്തോഷത്തോടെ എന്റെ കൈയ്യും കാലും തലയും മസാജുചെയ്തു.രാത്രി ഒന്‍പതു മണിയോടെ ഞാന്‍ പോകാനിറങ്ങി.കാറിലേക്കു കയറുമ്പോള്‍ മസാജിംഗില്‍ പങ്കു പറ്റാന്‍ അവസരം കിട്ടാതിരുന്ന സുഹൃത്ത് ഏറെ നിരാശയോടെ ചോദിച്ചു. മാഡം ഇന്നു തന്നെ പോണോ...........................

Tuesday, June 4, 2013

ചൂഷണങ്ങള്‍ക്ക് നിന്നു കൊടുക്കുക അധികാരം ആരില്‍ നിക്ഷിപ്തമാണോ സ്വാഭാവികമായും അവര്‍ക്കു മാത്രമേ എന്തിനും അവസരങ്ങളും സാധ്യമാകൂ.നമ്മുടെ സമൂഹത്തില്‍ തലമുറകളായ് ഈ അധികാരം ആണില്‍ നിക്ഷിപ്തമാണ്.അതുകൊണ്ടുതന്നെ എല്ലാ മേഖലയിലും കഴിവും പ്രാപ്തിയും തെളിയിക്കുന്നതിനും തന്റേതായ ഇടം സൃഷ്ടിച്ചെടുക്കുന്നതിനും അവന് സാധിച്ചു. സ്ത്രീയുടെ ചാരിത്ര്യ കേന്ദ്രീകൃത ചിന്തയിലധിഷ്ടിതമായ ജീവിതം എല്ലാ മേഖലയില്‍ നിന്നും സ്വയം പിന്മാറാന്‍ അവളെ നിര്‍ബന്ധിച്ചു.തലമുറകളായ് അവള്‍ പാലിച്ചു വന്ന ഈ ശീലം അവളെ രണ്ടാം നിരയിലേക്ക് മാറ്റി.സ്ത്രീയുടെ ചാരിത്ര്യമെന്നത് അവളുടെ ആവശ്യമേ അല്ലെന്ന വസ്തുത നിലനില്‌ക്കേയാണ് ഈ സാഹസത്തിനവള്‍ മുതിരുന്നത് എന്നതാണ് ഇതിലെ പരിഹാസ്യത. ഒരാണിനേയും തൊടീക്കാതെ സൂക്ഷിക്കുന്ന അവളുടെ ശരീരം മറ്റൊരാണിനെ തൊടീക്കാന്‍ വേണ്ടി മാത്രമാണെന്നാണ് ഇതിലെ വിരോധാഭാസം. അതുകൊണ്ടുതന്നെ ഈ തലമുറയിലെ പെണ്‍കുട്ടികള്‍ ആവശ്യമായ എല്ലാ കഴിവും പ്രാപ്തിയും എത്രയും പെട്ടന്ന് സ്വായത്തമാക്കാമോ അത്രയും പെട്ടന്ന് അവ സ്വായത്തമാക്കാന്‍ പ്രാപ്തിയുള്ളവരെ തേടുക കണ്ടെത്തുക സ്വായത്തമാക്കുക.(തീര്‍ച്ചയായും അവരെല്ലാം ആണുങ്ങളായിരിക്കും.സ്ത്രീകളെ അന്യേഷിച്ച് സമയം കളയരുത്) ചുരുക്കം ചില സ്ത്രീകള്‍ ഇത്തരം സാഹസത്തിനു തയ്യാറായതുകൊണ്ടാണ് ഇന്നു സ്ത്രീകള്‍ നടത്തുന്ന ഡ്രൈവിംഗ് സ്‌ക്കൂളുകള്‍ ഉണ്ടായതും കുറേയേറെ സ്ത്രീകള്‍ ഇന്ന് വാഹനം ഓടിക്കുന്നതും.(അന്യ)പുരുഷന്മാര്‍ ഡ്രൈവിംഗ് പഠിപ്പിച്ച ഒരു സ്ത്ീയും ഈ ചൂഷണത്തില്‍ നിന്നും മോചിതയാകാന്‍ യാതൊരു തരവുമില്ല.അവര്‍ നല്കിയ ചൂഷണം നിശബ്ദമായി ഏറ്റുവാങ്ങിത്തന്നെയാണ് ഞാനുള്‍പ്പെടെയുള്ള തലമുറയിലെ സ്ത്രീകള്‍ ഡ്രൈവിംഗ് പഠിച്ചെടുത്തത്. വരും തലമുറയിലെ സ്ത്രീകള്‍ ബസ്സും ലോറിയും നിര്‍ല്ലോഭം ഓടിക്കണമെങ്കില്‍ അന്ന് ഞങ്ങളുടെ തലമുറ കാര്‍ ഡ്രൈവിംഗ് പഠിക്കാന്‍ ഏറ്റു വാങ്ങിയ ശാരീരിക ചൂഷണം ലോറിയുടേയും ബസ്സിന്റേയും കാര്യത്തില്‍ ഏറ്റെടുക്കാന്‍ പുതു തലമുറ തയ്യാറാകണം.വരും തലമുറക്കേറ്റെടുക്കാന്‍ തക്കവണ്ണം ഒരു തൊഴിലായി ഡ്രൈവിംഗ് മേഖല മാറേണ്ടതുണ്ട്.അതിന് ചൂഷണത്തിന് വിധേയരാകും എന്ന അറിവോടെ തന്നെ ചൂഷണത്തിന് നിന്നു കൊടുത്തുകൊണ്ട് ഇത്തരം മേഖലകള്‍ സ്വായത്തമാക്കണം. ധൈര്യപൂര്‍വ്വം ലക്ഷ്യബോധത്തോടെ ചൂഷണങ്ങള്‍ ഏറ്റുവാങ്ങി അവന്‍ നൂറ്റാണ്ടുകളിലൂടെ ആര്‍ജ്ജിച്ചെടുത്ത കഴിവുകള്‍ തന്നിലേക്കാവാഹിക്കാന്‍ ആണിനോടൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷവും പെണ്‍കുട്ടികള്‍ ജാഗരൂഗരായിരിക്കണം.അങ്ങനെ ഈ ഉപഭോഗ സംസ്‌ക്കാരത്തില്‍ വെറും ഉപഭോഗ വസ്തുക്കളായ് മാറാതെ നമ്മുക്കും ഉപഭോക്താക്കളായ് മാറാം.

Friday, May 10, 2013

മാറ്റത്തിനാവശ്യം പതിനഞ്ചു മിനിട്ട് സ്ഥലം തൃശ്ശൂര്‍ ജില്ലയിലെ വില്ലടം എന്നഗ്രാമം.തൃശ്ശൂര്‍ ടൗണില്‍ നിന്നും ആറു കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്നു. അവിടെ ടൗണിനോടു ചേര്‍ന്ന് ടൗണിന്റെ യാതൊരു ശല്യവുമില്ലാതെ ഒരു വലിയ കളിസ്ഥലമുണ്ട്.വര്‍ഷങ്ങളായി ഈ കളിസ്ഥലവും പരിസരവും ഉപയോഗിച്ചുവരുന്നത് കളിക്കാനും കളികാണാനുമായുള്ള് ചെറുതും വലുതുമായ ആണ്‍കൂട്ടങ്ങള്‍ മാത്രമാണ്.ഈ പൊതു ഇടം ആണുങ്ങളുടെ വിഹാരകേന്ദ്രമായി ആ നാട്ടിലെ പെണ്‍ വര്‍ഗ്ഗം അംഗീകരിച്ചു വന്നിരുന്നതുമാണ്.അതുകൊണ്ടുതന്നെ അന്നാട്ടുകാരായ ആണും പെണ്ണും ഏറെ സൗഹൃദത്തോടെ അവിടെ(എല്ലായിടത്തും) കഴിഞ്ഞു വന്നിരുന്നതുമാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 28,29 തിയ്യതികളില്‍ വില്ലടം വായനശാലയില്‍ വെച്ച് പെണ്‍കുട്ടികള്‍ക്കായ് തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പെണ്‍കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ARCHA(Assosiation to Rejuvanate Children through Holistic Approch) എന്ന സംഘടന രണ്ടു ദിവസത്തെ സഹവാസ ക്യാമ്പ് നടത്തിയിരുന്നു.വായനശാലാ അംഗങ്ങളുടേയും നാട്ടുകാരുടേയും നിസ്സീമമായ സഹകരണം ഈ ക്യാമ്പിനു ലഭിച്ചു.ക്യാമ്പിന്റെ സമാപനസമ്മേളനത്തില്‍ ക്ലബ്ബ് അംഗവും നാട്ടുകാരനുമായ പോലീസ് അസിസ്റ്റന്റെ് സബ്ബ് ഇന്‍സ്‌പെക്ടര്‍ രാജന്‍ ആര്‍ച്ച ഭാരവാഹികളുടെ അഭ്യര്‍ത്ഥനപ്രകാരം പെണ്‍കുട്ടികള്‍ക്ക് കളിക്കുന്നതിനായി ഒരു ഫുട്‌ബോള്‍ സമ്മാനിച്ചു. ക്യാമ്പിന്റെ ആദ്യ ദിവസം വൈകിട്ട് അഞ്ച് മണിയോടെ പതിനഞ്ചു കുട്ടികളും ഏഴു സൈക്കിളുമായി ഞങ്ങള്‍(ഞാനും,നിലമ്പൂര്‍ പുല്ലംകോട് സ്‌ക്കൂളിലെ ദിവ്യടീച്ചറും) വില്ലടം ഗ്രൗണ്ടിലേക്ക് യാത്രയായി.ഞങ്ങളോടൊപ്പം ക്ലബ്ബ് ഭാരവാഹികളായ തങ്കപ്പേട്ടന്‍,ജോണ്‍സണ്‍,പൊറിഞ്ചു,ശ്രീപ്രതാപ് രൂപശ്രീ എന്നിവരും വന്നിരുന്നു.കുട്ടികള്‍ ഗ്രൗണ്ടിലേക്കുള്ള യാത്രക്കിടയില്‍ തന്നെ വിവിധതരം ആശങ്കകള്‍ വെളിപ്പെടുത്തി. ''അത് ചെക്കന്മാരുടെ സ്ഥലമല്ലേ.............?അത് ചേട്ടന്മാര് കളിക്കുന്ന സ്ഥലമാണ് ,പെണ്ണ്ങ്ങളെ അങ്ങോട്ട് കേറ്റാറും കൂടിയില്ല........... അവരു ചീത്തപറയില്ലേ..............തുടങ്ങി സ്വന്തം നാട്ടില്‍ അവരുടെ പാദസ്പര്‍ശം കൂടി ആഗ്രഹിക്കുന്ന ആ മൈതാനത്തെക്കുറിച്ചവര്‍ നാടോടികളെപ്പോലെ ചിന്തിച്ചു , സംസാരിച്ചു. ഗ്രൗണ്ടിലെത്തിയ ഞങ്ങള്‍ക്ക് ഒരു കാര്യം ബോധ്യമായി .കുട്ടികളുടെ ആശങ്ക അസ്ഥാനത്തല്ലെന്ന്.ഗ്രൗണ്ടിലേക്കിറങ്ങിയ ഞങ്ങളേയും പെണ്‍കുട്ടികളേയും വന്യമൃഗങ്ങളുടെ ശൗര്യത്തോടെ അവിടുള്ള കളിക്കാരായ ആണ്‍കൂട്ടം നിരീക്ഷിച്ചുഎന്റെ ഉള്ളിലും ഒരു ആന്തല്‍ അനുഭവപ്പെട്ടു.നാട്ടുകാരായ ആണുങ്ങള്‍ അടുത്തുണ്ടല്ലോ എന്ന ധൈര്യത്തോടെ ഞാനും അവരോടൊപ്പം സൈക്കിള്‍ പഠിപ്പിക്കാനും ചവിട്ടിക്കയറാനും മറ്റും സഹായിച്ചുകൊണ്ട് ഗ്രൗണ്ടില്‍ തന്നെ നിന്നു ആദ്യം ഭയത്തോടെ സൈക്കിള്‍ ചവിട്ടിത്തുടങ്ങിയ കുട്ടികളെ ശ്രദ്ധിക്കാനായി ഞാന്‍ ഗ്രൗണ്ടിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്കു നടന്നു.മൂന്നാണ്‍കുട്ടികള്‍ വീറോടെ കളി കാണുകയാണ്.പെണ്‍കുട്ടികളെ നോക്കി കോറസുപോലെ അവര്‍ പറഞ്ഞു '' ഗ്രൗണ്ട്ന്ന് പോയ്‌ക്കോ ഏറു കിട്ടും''അതു ശ്രദ്ധിക്കാതെ കുട്ടികള്‍ സൈക്കിള്‍ ചവിട്ടി. 'ഏറു കിട്ടുമ്പം പഠിച്ചോളും '' ഏറെ ധാര്‍ഷ്ട്യം നിറഞ്ഞ ശബ്ദത്തോടെ അവരിലൊരാള്‍ ആദ്യം പറഞ്ഞതിനെ പിന്താങ്ങി. ''മോനേ ഒന്നു തൊട്ടു നോക്കണം പിന്നെ നിങ്ങളുടെ കളി ഇവിടുണ്ടാവില്ല ' ഞാന്‍ അവരെ നോക്കി അവര്‍ സംസാരിച്ച അതേ തീഷ്ണതയോടെ മറുപടി പറഞ്ഞു.ക്രമേണ കളിക്കാരുടെ ഗൗരവം കുറഞ്ഞു വരുന്നത് ഞാന്‍ അനുഭവിച്ചു.സൈക്കിള്‍ ഓടിച്ചുകൊണ്ടുതന്നെ പെണ്‍കുട്ടികള്‍ പല കമന്റുകളും പറഞ്ഞുചിരിച്ചു. ആറാം ക്ലാസുകാരി അലീനയോട് കാല് വെച്ച് വീഴ്ത്തും എന്നൊരു ചേട്ടന്‍ പറഞ്ഞപ്പോള്‍ ആ....... വീഴ്ത്തിനോക്ക് അപ്പം കാണാം..... എന്നവള്‍ ആംഗ്യത്തോടെ ഞങ്ങളോടു പറഞ്ഞപ്പോള്‍ എല്ലാവരും ആര്‍ത്തു ചിരിച്ചുപോയി.ചേട്ടന്മാരുടെ ഒരു കാലിന്റെ വലിപ്പമേ ആ കൊച്ചു പെണ്‍കുട്ടിക്കുണ്ടായിരുന്നുള്ളൂ പതിനഞ്ചു മിനിറ്റുകൊണ്ട് അവര്‍ ആ കളിക്കളം കീഴടക്കുന്നതിന് ഞങ്ങള്‍ സാകഷ്യം വഹിച്ചു.ഫുട്‌ബോളുകളിക്കാര്‍ക്കും,ക്രിക്കറ്റു കളിക്കാര്‍ക്കും കാണികള്‍ക്കും കാര്യമായിത്തന്നെ അവരെ പരിഗണിക്കേണ്ടി വന്നു. എല്ലാവരും പരസ്പരം ചങ്ങാത്തത്തിലുമായി ക്ലബ്ബിലെ ചര്‍ച്ച ഇപ്പോള്‍ കുറച്ചു ദിവസമായി ക്ലബ്ബംഗങ്ങളുടെ സാന്നിധ്യത്തില്‍ ആഗ്രൗണ്ടില്‍ കുട്ടികള്‍ വലിയ കുഴപ്പമില്ലാതെ ഫുട്‌ബോള്‍ കളിക്കുന്നു.ക്യാമ്പിലുണ്ടായിരുന്നവര്‍ വെറും രണ്ടു പേര്‍ മാത്രം. .എല്ലാവരും ഗ്രൗണ്ടിനു സമീപം താമസിക്കുന്നവര്‍.ക്യാമ്പിനു ശേഷം മെയ് 7-ാം തിയ്യതി മുതലാണ് കളി ആരംഭിച്ചത്.ഒരു കുട്ടി മാത്രമായ് ഗ്രൗണ്ടിലെത്തിയ ഞങ്ങള്‍ക്കുമുന്നില്‍ മൂന്നു പേര്‍ പിന്നെ ഏഴു പേര്‍ ഇപ്പോഴത് പതിനാലില്‍ നില്ക്കുന്നു. തുടര്‍ച്ചയായുള്ള കളി നിത്യക്കളിക്കാര്‍ക്ക് ശല്യമാണെന്നും അവര്‍ക്ക് ഫുള്‍സ്‌ക്യാപ് കളിക്കണമെന്നും അതു കൊണ്ട് ഓരം ചേര്‍ന്ന് കളിക്കാനും അവര്‍ ഞങ്ങളോട് നിര്‍ദ്ദേശിച്ചു.അവരുടെ നിര്‍ദ്ദേശം ഞങ്ങള്‍ക്ക് സ്വീകാര്യമായില്ല 'ഞങ്ങള്‍ക്കും കളിക്കണം' .കുട്ടികളുടെ ശബ്ദം ഉയര്‍ന്നു.അവര്‍ പ്രതികരിച്ചു .. ക്ലബ്ബുകാരുമായി സംസാരിച്ചു വൈകിട്ട് അഞ്ചര മുതല്‍ ആറര വരെ കുട്ടികള്‍ക്ക് ആറരക്ക് ശേഷം ഗ്രൗണ്ട് മൊത്തം മുതിര്‍ന്ന ആണ്‍ കളിക്കാര്‍ക്കും എന്ന രീതിയില്‍ കൗണ്‍സിലര്‍ കളിക്കാരുമായി സംസാരിക്കാമെന്ന് കൗണ്‍സിലര്‍ നേരിട്ടെന്നോടു പറഞ്ഞു. ഇനിയും സ്ത്രീകള്‍ ആട്ടിയോടിക്കപ്പെട്ടുകൂടാ.എല്ലാ പൊതു ഇടങ്ങളും അവരുടേതുകൂടിയാക്കി മാറ്റാന്‍ ഓരോ ആണും പെണ്ണും പരിശ്രമിക്കേണ്ടതുണ്ട്.സ്വന്തം നാടും നഗരവും സ്വന്തമാണെന്ന ചിന്തയാലാകണം ഓരോ പെണ്‍കുട്ടിയും വളര്‍ന്നുവരേണ്ടത്.അതിനു തടസ്സം നില്‍ക്കുന്ന ആരേയും ഒറ്റപ്പെടുത്താന്‍ കൂട്ടായ ശ്രമം ആവശ്യമാണ്.ഞങ്ങളും നാട്ടുകാരികളാണെന്ന് ഓരോ സ്ത്രീയും സ്വയം പ്രഖ്യാപിക്കുകയും ആ സ്ഥാനത്തിനായി അഹോരാത്രം പ്രയത്‌നിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

Friday, April 19, 2013


പോലീസിനു നന്ദി വര്‍ഷങ്ങളായി ഒരുമിച്ചു താമസിക്കുന്ന ലെസ്ബിയന്‍ കപ്പിള്‍സായിരുന്നു കീര്‍ത്തിയും ഗീതയും.ഗീത മാരകമായ അസുഖത്തെത്തുടര്‍ന്ന് കിടപ്പിലായി.ചികിത്സ നടത്തിയ വകയില്‍ കീര്‍ത്തിക്ക് ധാരാളം സാമ്പത്തിക ബാധ്യത ഏല്‍ക്കേണ്ടി വന്നു.ചികിത്സാചിലവിലേക്ക് ഗീതയുടെ കുടുംബസ്വത്തിന്റെ വിഹിതം വാങ്ങുന്നതിന് വേണ്ട സഹായം നല്‍കണം എന്ന ആവശ്യവുമായാണ് ഞാനും കീര്‍ത്തിയും ഒരു മാസംമുമ്പ് ആലത്തൂര്‍ (പാലക്കാട് ജില്ല) പോലീസ്സ്‌റ്റേഷനിലെത്തുന്നത്.സ്‌റ്റേഷനിലെത്തിയ ഞങ്ങള്‍ സ്‌റ്റേഷനിലെ അഡീഷണല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ഹംസ സാറിനോട് കാര്യങ്ങള്‍ വിവരിച്ചു.30 വയസ്സില്‍ കൂടുതല്‍ പ്രായമള്ള ഗീതക്ക് കുടുംബസ്വത്തില്‍ അവകാശമുണ്ടെന്നും ഞാന്‍ അദ്ദേഹത്തെ ബോധിപ്പിച്ചു.വിവാഹത്തിന്റെ പരിധിയില്‍ വരാത്ത ബന്ധമായതുകൊണ്ട് കുടുംബ വിഹിതം ലഭിക്കാന്‍ സാധ്യതയില്ലെന്നും പാലക്കാട് ജില്ല യാഥാസ്തിതിക ചിന്താഗതി പുലര്‍ത്തുന്ന ഒരു ജില്ലയാണെന്നും പോലീസുകാര്‍ ഞങ്ങളെ ഓര്‍മ്മപ്പെടുത്തി. പോലീസ് സ്‌റ്റേഷന്‍ വരെ എത്തിയത് ചികിത്സാച്ചിലവ് മാത്രം ലക്ഷ്യംവെച്ചുകൊണ്ടായിരുന്നില്ല.ദിവസങ്ങള്‍ക്കുള്ളില്‍ ഗീത മരിക്കാനിടയുണ്ടെന്ന് അവളെ ചികിത്സിക്കുന്ന ഡോക്ടറില്‍ നിന്നും ഞാന്‍ നേരിട്ടു മനസ്സിലാക്കിയിരുന്നു.അങ്ങനെ സംഭവിച്ചാല്‍ മതിയായ ചികിത്സ നല്കിയില്ലെന്നാരോപിച്ച് ഒരുമിച്ചു ജീവിച്ചതിന്റെ പേരില്‍ മാത്രം കീര്‍ത്തിയുടെ പേരില്‍ കേസു കൊടുക്കുന്നതിനു പോലും സാധ്യതയുണ്ടെന്ന് എനിക്ക് തോന്നി.അതുകൊണ്ടു തന്നെ കുറച്ചു ദിവസമെങ്കിലും ഗീതയുടെ വീട്ടുകാര്‍ ഗീതയോടൊപ്പം കഴിയണമെന്നും അവള്‍ക്കുവേണ്ടി കീര്‍ത്തി എന്തെല്ലാം ചെയ്യുന്നുണ്ടന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്നും എനിക്കു തോന്നി.അമ്മയെ കാണണമെന്ന് ഇടക്കിടെ ഗീത മന്ത്രിക്കുന്നുണ്ടന്നും അമ്മയെ കണ്ടാല്‍ അവള്‍ക്കു ലഭിക്കുന്ന മനസ്സുഖമെങ്കിലും കൊടുക്കാന്‍ നമ്മുക്ക് കഴിയണമെന്നും നിസ്സഹായതയോടെ കീര്‍ത്തി എന്നോടാവശ്യപ്പെട്ടു. പോലീസിന് ഇക്കാര്യത്തില്‍ കാര്യമായി ഒന്നും ചെയ്യാനില്ലെന്ന് സി.ഐ യും ,എസ്.ഐ യും മറ്റു പോലീസുകാരും നിയമങ്ങള്‍ വ്യക്തമാക്കി ഞങ്ങളെ ബോധിപ്പിച്ചു.എങ്കിലും ഗീതയുടെ വീട്ടുകാരുമായി കഴിയും വിധം സംസാരിക്കാമെന്നും സി.ഐ വാക്കു തന്നു.ഉടനെതന്നെ അഡീഷണല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ്ജീപ്പില്‍തന്നെ ഗീതയുടെ വീട്ടിലേക്കയച്ചു.ഞങ്ങള്‍ ശുഭ വാര്‍ത്ത പ്രതീക്ഷിച്ച് സ്റ്റേഷനില്‍ കാത്തിരുന്നു. മൂന്നു മണിക്കുറുകള്‍ക്കു ശേഷമാണ് അവര്‍ തിരിച്ചെത്തിയത്.ഗീതയുടെ വീട്ടുകാര്‍ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലെന്നും അവരുടെ സ്വത്തിനെപ്പറ്റി പരാതിപ്പെടാന്‍ കീര്‍ത്തിക്ക് നിയമപരമായി അവകാശമില്ലാത്തതിനാല്‍ ഗീതയെക്കൊണ്ടൊപ്പ് രേഖപ്പെടുത്തിയ ഒരു പരാതി നല്കിയാല്‍ നിയമപരമായി എങ്ങനെ സമീപിക്കാമെന്നറിയിക്കാമെന്നും അവര്‍ പറഞ്ഞു.തീര്‍ത്തും നിരാശ്ശരായി ഞങ്ങള്‍ സ്റ്റേഷനില്‍ നിന്നും ഇറങ്ങി. ഇറങ്ങുന്ന സമയംഈ വിവരം മനസ്സിലാക്കിയ സ്റ്റേഷനിലെ എല്ലാ പോലീസുകാരിലും കടുത്ത വിഷമാവസ്ഥ പ്രകടിതമായി.ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് നിങ്ങള്‍ കരുതരുത് ഗീതയുടെ അമ്മക്കും അച്ഛനും കൂടപ്പിറപ്പുകള്‍ക്കും നല്ലപോലെ മനസ്താപമുണ്ടാക്കുംവിധം ഞങ്ങളോരോരുത്തരും സംസാരിച്ചിട്ടുണ്ട്,തീര്‍ച്ചയായും നാലു ദിവസത്തിനുള്ളില്‍ അവരുടെ വീട്ടുകാര്‍ അവിടെത്തും എന്നു പറഞ്ഞ് ഹംസസാര്‍ ഞങ്ങള്‍ക്ക് നേരിയ പ്രതീക്ഷ നല്കി. തികച്ചും നിരാശരായിട്ടാണ് ഞാനും കീര്‍ത്തിയും അവിടെ നിന്നും മടങ്ങിയത്. സ്വന്തമായ് കൈ ചലിപ്പിക്കാന്‍ പോലും ത്രാണിയില്ലാത്ത ആ കുട്ടിയെക്കൊണ്ട് കാര്യങ്ങള്‍ മനസ്സിലാക്കി ഒപ്പിടീക്കുക എന്നത് ഒവളെ കൂടുതല്‍ വിഷമിപ്പിക്കുന്നതുകൊണ്ട് അതുവേണ്ടെന്നുള്ള കീര്‍ത്തിയുടെ നിലപാട് എനിക്കംഗീകരിക്കേണ്ടി വന്നു. പോലീസ് സ്‌റ്റേഷനില്‍ പോയതിന്റെ മൂന്നാം ദിവസം യാതൊരു സമ്മര്‍ദ്ദവുമില്ലാതെ ഗീതയുടെ അമ്മ വന്നു. തുടര്‍ന്ന് വീട്ടുകാരെല്ലാവരും. ഒരു മാസത്തോളം അമ്മ അവളുടെ അടുക്കലുണ്ടായിരുന്നു.കീര്‍ത്തി എത്രത്തോളം ഗീതയെ പരചരിച്ചു പരിചരിക്കുന്നുണ്ട്,എന്തെല്ലാം ചികിത്സകള്‍ അവര്‍ക്കായ് നടത്തി എന്നതെല്ലാം ഗീതയുടെ വീട്ടുകാര്‍ക്ക് ബോധ്യപ്പെടാന്‍ ഈ സാന്നിധ്യം കാരണമായി. രണ്ടു നാള്‍ മുമ്പ് ഗീത മരിച്ചു.ഗീതയുടെ അച്ഛനും അമ്മയും കീര്‍ത്തിയോട് സ്‌നേഹം പ്രകടിപ്പിക്കുന്നതും അവര്‍ പരസ്പരം സമാധാനിപ്പിക്കുന്നതും ഏറെ മനസ്സമാധാനത്തോടെ ഞാന്‍ നിരീക്ഷിച്ചു. ഒരു വ്യക്തിക്കെതിരെ ഒരു സമൂഹംതന്നെ പടവാളെടുക്കുമായിരുന്ന ഈ സംഭവം പോലീസിന്റെ സമയോചിതവും മനുഷ്യത്വ പരവുമായ ഇടപെടല്‍ നിമിത്തം ഇല്ലാതായി.

Tuesday, April 16, 2013

ആണും പെണ്ണും ഒന്നിച്ചു കുളിച്ചാല്‍ തൃശ്ശൂര്‍ പോലീസ് അക്കാദമിയുടെ അധീനതയില്‍ വിശാലമായ ഒരു നീന്തല്‍ കുളമുണ്ട്. ഈയിടെ അവിടെ നീന്തല്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. നീന്തല്‍ പരിശീലനത്തിന് നിശ്ചിത ഫീസ് അടച്ചതിന്റെ അടിസ്ഥാനത്തില്‍ ഞാനും നീന്തുന്നതിനായി പോയി.ഭര്‍ത്താവുള്‍പ്പെടെയുള്ള പുരുഷന്മാരോടൊപ്പം നീന്തുന്നതിനുതകുന്ന മാന്യമായ വസ്ത്രം ധരിച്ചാണ് ഞാന്‍ നീന്തിയത്.എങ്കിലും ഞാന്‍ നീന്തല്‍ കുളത്തില്‍ നിന്നും മേലുദ്യോഗസ്ഥരാല്‍ ആട്ടിയോടിക്കപ്പെട്ടു.(എന്നോടൊപ്പം സ്ത്രീ വര്‍ഗ്ഗം തന്നെ) സ്തീകള്‍ക്കായി അനുവദിച്ച സമയങ്ങളില്‍ പുരുഷന്മാര്‍ നീന്തുവാന്‍ പാടില്ല എന്നതുമാത്രമാണ് അപേക്ഷാ ഫോമിലെ നിബന്ധന.ആണുങ്ങള്‍ക്കു മാത്രമായി ഒരു സമയം അപേക്ഷാ ഫോമിലെവിടേയും രേഖപ്പെടുത്തിയിരുന്നില്ല. മാന്യമായ ഇത്തരം നിബന്ധനകള്‍ സൗകര്യപൂര്‍വ്വം പുരുഷന്‍ തന്റെ അധികാരം സ്ഥാപിക്കുന്നതിനായി ഉപയോഗിക്കുന്നു. (ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് വേണ്ടത്ര അവഗാഹമില്ലാത്തതുകൊണ്ടുമാത്രം സംഭവിക്കുന്ന ഒന്നാണ് ഇത്തരം വേര്‍തിരിക്കല്‍) അപേക്ഷാ ഫോമിലെ നിബന്ധനകളില്‍ സ്ത്രീയെ മാറ്റി നിര്‍ത്തിയതായി പറയുന്നില്ലെങ്കിലും നിബന്ധന അധികാരികളോട് ചോദിച്ച് മനസിലാക്കിയപ്പോള്‍ പുരുഷന്മാര്‍ക്ക് രാവിലെ ആറര മണിമുതല്‍ രാവിലെ എട്ടു മണി വരേയും സ്ത്രീകള്‍ക്ക് രാവിലെ പത്തര മണി മുതല്‍ പതിനൊന്നര മണി വരേയുമാണ് സമയം ക്ലിപ്തപ്പെടുത്തിയത.(എന്തായാലും എല്ലാ ദിവസവും ലീവെടുത്ത് നീന്താനൊക്കില്ല എന്ന കാരണത്താല്‍ പെണ്‍ പോലീസുകാരും പൊരി വെയിലില്‍ വെള്ളത്തിലിറങ്ങി അസുഖം വരുത്താല്‍ മറ്റു സ്ത്രീകളും തയ്യാറാകാത്തതിനാല്‍ ആണ്‍ പരിശീലകരുടെ എണ്ണം 100 ല്‍ കൂടുമ്പോള്‍ സ്ത്രീ പരിശീലകരുടെ എണ്ണം പതിനഞ്ചില്‍ കുറവുമാത്രം.(എന്ത് സൗകര്യ, കൊടുത്തിട്ടും കാര്യമില്ല സ്ത്രീകള്‍ മുന്നോട്ടു വരില്ല എന്ന് നാളെ ഘോരഘോരം സംസാരിക്കണമെങ്കില്‍ ഇത്തരം തന്ത്രങ്ങള്‍ പ്രയോഗിക്കുക തന്നെ വേണമല്ലോ.) എന്താണ് ആണും പെണ്ണും ഒന്നിച്ച് നീന്തിയാല്‍ എന്ന എന്റെ ചോദ്യത്തിന് ആണ്‍ മേലുദ്യോഗസ്ഥരില്‍ നിന്നും ആണ്‍ സംഘടനാ ഭാരവാഹികളില്‍ നിന്നും ആണ്‍ സുഹൃത്തുക്കളില്‍ നിന്നും പെണ്‍ സുഹൃത്തുക്കള്ല്‍ നിന്നും ലഭിച്ച ഉത്തരങ്ങള്‍ ഇപ്രകാരമാണ്. 1 അറിയാതെങ്ങാന്‍ സ്ത്രീകളെ ഒന്നു തൊട്ടുപോയാല്‍ നാളെ അത് പരാതിയാകും ആവശ്യമില്ലാതെ അക്കാദമിക്ക് ചീത്തപ്പേരുണ്ടാകും. 2 രണ്ടു വയസ്സുള്ള കുട്ടി വരെ പീഢിപ്പിക്കപ്പെടുന്ന കാലമാണ്.സൂക്ഷിക്കുക തന്നെ വേണം 3 ഭര്‍ത്താവിന്റെ നഗ്നത അന്യസ്ത്രീകള്‍ കാണുന്നതും ഭാര്യയുടെ നഗ്നത അന്യ പുരുഷന്‍കാണുന്നതും 99.99 % ഭാര്യാഭര്‍ത്താക്കന്മാരും ഇഷ്ടപ്പെടു0ന്നില്ല.(സര്‍വ്വേ നടത്തിയതിന്റെ അടിസ്ഥാനത്തിലാണോ എന്തോ) 4 ആണുങ്ങള്‍ക്ക സ്ത്രീ നഗ്നത കണ്ടാല്‍ സ്ഖലനം സംഭവിച്ചുപോകും(കുളം വൃത്തികേടാകും) നിയമവും സാഹചര്യങ്ങളും പുരുഷന് ജന്മം കൊണ്ടും സ്ത്രീക്കത് കോടതിയിലും സാധ്യമാകുന്ന സാമൂഹികാവസ്ഥക്ക് മാറ്റം വരിക തന്നെ വേണം. വരും തലമുറയെ എങ്കിലും ഈ ആട്ടിപ്പായിക്കലില്‍ നിന്നും മുക്തരാക്കണം.

Tuesday, April 2, 2013


അടുക്കള പെണ്ണിന്റേതല്ല ഗണേശ് യാമിനി പ്രശ്‌നത്തോടനുബന്ധിച്ച് ഗണേശ് നടത്തിയ പത്രസമ്മേളനത്തില്‍ തനിക്ക്ിതുവരെ യാമിനി ഭക്ഷണം വെച്ചുതന്നിട്ടില്ല എന്നു പറയുന്നുണ്ട് പെണ്ണ് ഡോക്ടറായാലും,കലക്ടറായാലും,കണ്ടക്ടറായാലും അടുക്കളയില്‍ കയറണമെന്ന ആണിന്റെ പരമ്പരാഗത മനോഭാവം മാത്രമാണീ വാക്കുകള്‍ വ്യക്തമാക്കുന്നത്.ഈ മനോഗതം ആണില്‍ നിന്നും വേരോടെ പറിച്ചെറിയുകതന്നെ വേണം. പെണ്‍കുട്ടികള്‍ പരമ്പരാഗത ശീലങ്ങള്‍ ഉപേക്ഷിക്കുകയും പുതിയ ശീലങ്ങള്‍ ആരംഭിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.ഇന്നലെ ചെയ്‌തോരബന്ധം മര്‍ത്ത്യനിന്നത്തെ ആചാരമാകാം നാളത്തെ ശാസ്ത്രവുമാകാം എന്ന് മഹാകവി കുമാരനാശാന്‍ പാടിയത് സ്ത്രീകളും അടുക്കളയുമായുള്ള പരമ്പരാഗത ബന്ധത്തെ ഓര്‍ത്തുകൊണ്ടാകാം.സ്ത്രീകളുടെ കൈകളില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് രുചികൂട്ടുന്ന ഹോര്‍മ്മോണുകളോ കരിക്കലം തേച്ചുമിനുക്കുന്നതിനുള്ള കെമിക്കലുകളോ വിസര്‍ജ്ജിക്കുന്നില്ല.പിന്നെന്തിനവള്‍ എക്കാലവും തന്റേതെന്നും പറഞ്ഞ് ആത്മാഭിമാനം ഹനിച്ച് നിര്‍ല്ലോഭം കുറ്റപ്പെടുത്തലുകള്‍ എറ്റുവാങ്ങാനായി അടുക്കളപ്പണികള്‍ തുടരണം.അടുക്കള ആണിന്റേതേല്ലെന്ന കുത്തകയായ ആണ്‍ചിന്തക്ക് കൊടുക്കാവുന്ന ഏറ്റവും ശക്തമായ ഒരു ആഘാതം തന്നെയായിരിക്കും പെണ്ണു നടത്തുന്ന ഈ മാനസീക സമരപ്രഖ്യാപനം. ഓരോ പെണ്‍കുട്ടിയും ഇത്തരം ഒരു മാനസീകാവസ്ഥ സൃഷ്ടിച്ചെടുക്കണമെങ്കില്‍ നിലവിലിന്നുവരെ താന്‍ കണ്ടും പരിചരിച്ചും ശീലിച്ചു പാലിച്ചു വന്ന അടുക്കള സങ്കല്‍പ്പങ്ങളെല്ലാം തച്ചുടച്ചുകളയുക തന്നെ വേണം.രാവിലെ എണീറ്റ് അടുക്കളപ്പണിയില്‍ അമ്മയെ സഹായിക്കുക എന്നത് മനപ്പൂര്‍വ്വം തലമുറകള്‍ കൈമാറിക്കിട്ടിയ കഴുകിക്കളയാവുന്ന ഒരു അടിമത്തക്കറ മാത്രമാണ്. കൃത്യമായി ഒരു മണിക്കൂര്‍ വീട്ടിലെ അടുക്കള സ്പര്‍ശിക്കാതെ ഏതെങ്കിലും ജോലിയില്‍ ഏര്‍പ്പെടുന്നതിന് ബോധപൂര്‍വ്വം പെണ്‍കുട്ടികള്‍ തയ്യാറാകുക തന്നെവേണം.പച്ചക്കറിത്തോട്ടം നിര്‍മ്മിക്കുക,ചെടി പരിചരണം,വാഹനം കുളിപ്പിക്കുക.,തുണികള്‍ ഇസ്തിരിയിടുക,അങ്ങനെയെന്തെങ്കിലും ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ട് പെണ്‍കുട്ടികള്‍ അടുക്കളയില്‍ നിന്ന് പിന്‍വാങ്ങേണ്ടത് വരും തലമുറക്കു വേണ്ടി ചെയ്യേണ്ട ഒരു ദൗത്യമായിതന്നെ കാണേണ്ടതുണ്ട്. നല്ലോണം വെക്കാനും വെളമ്പാനും അറിയണം എന്നതാണ് ഒരു പെണ്‍കുട്ടിയുടെ അടിസ്ഥാനയോഗ്യതയായി പണ്ടുള്ള കാരണവന്മാര്‍ പറഞ്ഞിരുന്നത്.(ഇപ്പോഴും തുടരുന്നതും) .തലമുറകള്‍ കഴിഞ്ഞിട്ടും ഈ ചിന്താഗതിയില്‍ മാറ്റമൊന്നുമുണ്ടായിട്ല്ല.ചായ വെക്കാന്‍ കൂടി അവള്‍ക്കറിയില്ലെന്നു പറയുന്നതും അടുക്കള അവളുടേതുതന്നെ എന്നുറപ്പിക്കുന്ന വിശേഷണങ്ങള്‍ മാത്രമേയാകുന്നുള്ളൂ.വീടു നോക്കുക എന്നത് പെണ്ണിന്റെ കടമയായി നിലനിര്‍ത്തുക എന്നത് ഒരു ആണ്‍ കൗശലമാണെന്ന് ഓരോ പെണ്ണും തിരിച്ചറിയേണ്ടതുണ്ട്. കാലം കഴിയുമ്പോള്‍ ഒരാണും അടുക്കള സഹതാപം പിടിച്ചു പറ്റാതിരിക്കാന്‍ സ്തീകള്‍ മനപ്പൂര്‍വ്വം അടുക്കളചിന്തകള്‍ തന്നില്‍ നിന്നും അകറ്റുക തന്നെ വേണം.

Thursday, March 14, 2013


 ]pXp¡n]WnbWw s]¬ thjw ]pXp¡n]WnbWw s]¬ `mhw

]oV\IYIÄ tI«v hnd§en¨pt]mb a\kpambmWv ]pXphÀjs¯ \mw FXntcäXv. AIt¯bv¡It¯¡v ho­pw ho­pw HXp§n¡qSm³ kv{Xosb t{]cn¸n¡p¶ hmÀ¯IfmWv hmÀ¯m am[ya§fn h¶psIm­ncn¡p¶Xv. ]t£ IqSpX CÑmiàntbmsS, \nÝbZmÀVy-vt¯msS \½psS s]¬Ip«nIfpw kv{XoIfpw kaql¯nendt§­Xv A\nhmcyambncn¡pIbmWv. Hcp bp²apJs¯¶t]mse I®pw ImXpw a\kpw Xpd¶p]nSn¨v IqSpX Pm{KXtbmsS kaql¯nsâ `mKamth­Xp­v.
CsX§s\ km[yamhpw F¶mtemNn¡pt¼mÄ Hcp Imcyw hyàamWv. CXv Ht¶m ct­m Znhkw sIm­v \ap¡v km[yamhnÃ. kv{XoIsf AhcpsS icoc¯n¯s¶ Xf¨nSp¶ Ime§fmbn \½Ä ]n´pSÀ¶pt]mcp¶ Nne at\mhym]mc§Ä \mw amäntb aXnbmIq. hfÀ¶phcp¶ ]pXp\m¼pIfnse¦nepw XeapdIfmbn \mw ssIamäw sNbvXpt]mcp¶ Nne tcmKmXpcXIÄ ]IÀ¯msX, kaql¯n A`nam\t¯msS Pohnbv¡m\pXIp¶ Xc¯nepÅ kmlNcy§Ä Hcpt¡­Xv kÀ¡mcnsâbpw AtXt]mse \mtamcp¯cpsSbpw IÀ¯hyamWv.
kaql¯nsâ hnPbKmYIfpsS Ncn{X¯n ]pcpjt\msSm¸w Xs¶ kv{XoIfpap­v. Dbc§Ä IogS¡m³ H¸¯ns\m¸w Ahfpap­mbncp¶p. A§s\ \nch[n kv{XoIsf \ap¡dnbmw. ]t£, kaqlw CsXmcp A]qÀÆ IYbm¡pIbpw hnPbw F¶pw ]pcpjtâXv am{Xam¡m\pÅ {ia§Ä \S¯pIbpamWv sNbvXpt]m¶Xv.
]pXnbIme¯v Npäpw]Xnbncn¡p¶ A]IS§sfsbÃmw XcWw sNbvXv kzØXtbmsS k©cn¡m\pw Pohn¡m\papÅ Hcp kmlNcyw \ap¡v bmYmÀ°yam¡Ww. Ime§fmbn kv{Xosb Xf¨nSp¶Xv Hcn¡epw AhfpsS amXrXzaÃ. hoSpwASp¡fbpw, AXnt\¡mfp]cn ]mc¼cyw Ahfn ASnt¨Â¸n¡p¶ Nne hnt[bXz`mh§fpamWv. A¯cw A¨v amXrIIsfms¡ X¨pS¨v \½psS t_m[hpw `mhhpw \mw ]pXp¡n¸Wntb­Imew AXn{Ian¨pIgnªp. Nne hm¡pIfpw Nne t\m«§Ät]mepw Hcp s]¬Ip«nbpsS hfÀ¨bn kzm[o\w sNep¯p¶p­v. \½psS s]¬Ipªp§sf¡pdn¨v Gsd kz]v\w ImWpIbpw ChcpsS XWen \ap¡v XeNmbv¡msa¶v tamln¡pIbpw sN¿p¶hÀ Hcp]mSnjvSt¯msS \½psS s]¬Ipªp§Ä¡mbn sXcsªSp¡p¶ hkv{X§Ät]mepw AhcpsS hyànXzhfÀ¨¡v hnLmXamhp¶p F¶ Hcp sNdnb \nKa\w \n§fpambn ]¦psh¡phm³ Rm³ B{Kln¡p¶p.
Hcp amkw {]mbamb Ipªn\v HcpSp¸phm§m³ ISbnse¯nbm Ip«n BtWm s]t®m F¶Xmbncn¡pw IS¡mcsâ BZys¯ tNmZyw. \½psS D¯c¯n\\pkcn¨mhpw ]ns¶ Ip«n¡p¸mb§fpsS {]ZÀi\w. Ip«nIÄ Ip«nIfmbn hfcs«. AhÀ BtWm s]t®m F¶dnbnt¡­Xnsâ BhiyIX F´mWv? a\pjys\ BWpw s]®pambn \nÀ½ns¨Sp¡p¶Xnsâ XpS¡w Cu hkv{X[mcWcoXnbn \n¶pXs¶bmWv. {]IrXnbn B¬/s]¬ Xncn¨dnbn¡Â \nZm´amb Hcp IÀ¯hyamtbsäSp¯v {]hÀ¯n¡p¶ Pohn a\pjy³am{XamWv. asämcp Pohn¡nSbnepw CXv \ap¡v ImWm³ IgnbnÃ.
B¬]q¨bmtWm, s]¬]q¨bmtWm F¶v BZyIme§fn Xncn¨dnbpI \ap¡v km[yasænepw Ahbv¡nSbn AsXmcp {]iv\ta BImdnÃtÃm. (]q¨¡p«nIsf aeÀ¯n¡nS¯n \mw AhbpsS enwK]cntim[\ \S¯mdp­v)
Hcp Imfbpw BSns\tbm Fcpatbtbm CWtNcm³ XncsªSp¡mdnÃ. Ah IrXyambn AhbpsS hÀ¤¯nÂXs¶bpÅhsb XncsªSp¡p¶Xv hkv{X[mcWw sIm­ÃtÃm. hntij_p²nbpÅ a\pjy\nepw CXv km[yamWv. ]ns¶ F´n\mWv thj¯nepÅ Cu  thÀXncnhv.
{]IrXnbnse asämcp P´phpw kv{XohÀ¤s¯ hne¡p¶nÃ. Hcp B¬]q¨bpw s]¬]q¨ ac¯n Ibdp¶Xv hne¡p¶nÃ. AXpsIm­pXs¶ AhsbÃmw AhbpsS icoc¯nsâ km[yXIsf ]qÀ®ambpw D]tbmKn¡p¶p. AhbpsS imcocnImtcmKyw ]pjvSns¸Sp¯p¶Xn\v CXv ImcWamIp¶p. HmSm\pw NmSm\pw XpÅm\pw adnbm\pw Aedm\papÅ km[yXIÄ \nÀtem`w Ahbv¡v {]tbmP\s¸Sp¯mw. C¡mcWwsIm­pXs¶ arK§Ä¡pw ]£nIÄ¡panSbn Imcyamb B¬/s]¬ BtcmKyhyXymkhpw hen¸hyXymkhpw \ap¡v ImWm\mInÃ. (sIm¼\m\ ]nSnbm\, Fcpa/t]m¯v, BWmSv/s]®mSv, knwlw/knwln) F¶m a\pjyÀ¡nSbn Cu hyXymkw XeapdIÄ Ignbpt´mdpw `bm\Iamb coXnbn IqSnhcp¶Xv \ap¡v ImWm\mIpw. C§s\ ImgvNbn¯s¶ thÀXncnhp­m¡n kv{Xosb amän ]eXcw hne¡pIÄ¡nSbn kv{Xosb Xf¨nSp¶Xnsâ e£ysa´mWv?
s]¬hkv{X¯nsâ cq]Iev]\:
hkv{X¯nsâ cq]I¸\bn Imcyamb ]s¦m¶pw kv{XoI¡p­mbncp¶nà F¶Xv B¬ s]¬ hkv{X[mcW coXnbn thdn«p]cntim[n¨m \ap¡v t_m[yamIp¶XmWv.
]pcpjsâ hkv{Xw Ahsâ sXmgnepw, ]Zhnbpw, \nebpw hnebpw Hä¡mgvNbn Xs¶ {]ISn¸n¡pw hn[am¡m³ Ah³ Gsd {i²n¨ncp¶p.  ^mjsâ `mKambn Ahsâ hkv{X¯n Gsd t]m¡äpIÄ h¶p. samss_ t^mWpw aä\p_Ô kma{KnIfpw kq£n¡p¶Xn\v [mcmfw Øew BhiyamWv. kzX{´amb Xsâ I¿n Hcp _mKpt]mepw ]nSn¡msX Xs¶ Cu km[\kma{KnIÄ Npa¶p \S¡p¶Xn\v Cu t]m¡äpIÄ klmbIambn
F¶m s]¬Ip«nIfpsS hkv{Xtam? D]tbmKtbmKyamb Hcp t]m¡äpt]mepanÃmsX shdpw Ahbh tI{µoIrXhpw icoc tI{µoIrXhpw kuµcytI{µoIrXhpw am{Xambn Npcp§n. sNdp¸w apXte icocNn´bn Xf¨nSm\pXIpwhn[amWv AhfpsS Hmtcm hkv{Xhpw cq]I¸\ sNbvXncn¡p¶Xv.
I®n\v C¼ap­m¡pI F¶XÃmsX AhfpsS kuIcyhpw kzØXbpw hkv{Xcq]Iev]\ sN¿pt¼mÄ ]cnKWn¨tXbnÃ.  F´nt\mSpw s]mcp¯s¸Sp¶Xpt]mse Xs¶ Cu IpdhpIfnepw AhÄ kzØX I­p]nSn¨p.
s]¬Ip«nIfpsSbpw kv{XoIfpsSbpw hkv{X[mcWw AhÄ¡v AhÄ Adntªm Xncn¨dnbmsXtbm ]eXc¯nepÅ AkzØXIÄ {]Zm\w sN¿p¶p.
imcocnIamb Ac£nXmhØ, ]cnanX Ne\kzmX{´yw, B{inXat\m`mhw Du«nbpd¸n¡Â, sXmgnepw sXmgnenS§sfbpw ]cnanXs¸Sp¯Â, BßhnizmkanÃmbvasb cq]s¸Sp¯Â apXembh.
imcocnIamb Ac£nXmhØ
s]mXpbnS§fnse¯p¶ Hmtcm kv{XobpsSbpw s]¬Ip«nbpsSbpw {i² ]qÀ®ambpw hkv{X¯nepw apSnbnepambn Npcp§nt¸mIp¶Xv Ahsf \nco£n¡p¶ BÀ¡pw t_m[yamhp¶-XmWv. NpcnZmdnsâ Zp¸«bnepw, a¡\bpsS Aä¯pw kmcn¯p¼nepw »uknsâ ASn`mKw hen¨nSp-¶Xnepw apSnsbmXp¡p¶Xnepw {i²n¡msX Hcp s]®pw sXÃpZqcw t]mepw k©cn¡p¶nÃ.
CsXmcp \nÊmc {]iv\ambn ImWm\mInÃ.  tImSn¡W¡n\v Nn´maÞe§fmWv hkv{X¯nsâbpw apSnbpsSbpw Ipcp¡nÂs¸«v acWs¸Sp¶Xv. CXv s]mXpkaql¯n\v e`yamt¡­ \nch[n Bib§sf CÃmXm¡p¶p.
B¬Ip«nIÄ¡pw ]pcpj³amÀ¡pw AhcpsS hkv{X[mcWw AhcpsS Nn´t¡m kzmX{´y¯nt\m HcpXc¯nepw hnLmXamhp¶nÃ.
]cnanXamb Ne\kzmX{´yw
kzX{´ambn Ccn¡p¶Xns\m, \n¡p¶Xns\m Nen¸n¡p¶Xns\m AhfpsS hkv{Xw A\paXn \ÂIp¶nÃ. ASn¸mhmSbpsS hnkvXmc¯n \nÝbn¡s¸«ncn¡p¶p AhfpsS Ne\kzmX{´yw NpcnZmdnsâ Zp¸«sb ]cnKWn¡msX AhÄs¡m¶p aq{Xsamgn¡m³ IqSn IgnbnÃ. a\Êam[m\t¯msS Ip«n¡mew Nnehgn¡m³ t]mepw AhÄ¡mIp¶nÃ.
"Xmgv¯nbn«ncnsbSo' F¶p tIÄ¡msX Hcp s]¬Ip«nbpw hfcp¶nÃ.  apXnÀ¶hcpw ka{]mb¡mcpw D]tbmKn¨p]tbmKn¨p Cu hm¡pIfpambhÄ N§m¯¯nembn¡gnªp. aSntbXpanÃmsX B hm¡pIsf A\pkcn¡m³ AhÄ kÀÆmß\m ioen¸n¡s¸«p. Hcp hbÊnepw 14 hbÊnepw AhtfmSv Xmgv¯nbn«ncn¡m³ Npäph«§sf \nÀ_Ôn¡p¶ DSp¸pw anUnbpw [cn¸n¨p AhfpsS Ne\kzmX{´yhpw Nn´maÞehpw Hcpt]mse ]cnanXs¸Sp¯pt¼mÄ B¬Ip«n¡v {SukÀ F¶ kpc£nXhkv{Xw \ÂIn icoctI{µoIrX Nn´¡¸pd¯pÅ Hcp temIs¯ ImWn¨p ]Tn¸¡p¶p Asæn ]cNbn¸n¡p¶p.
A§s\ kv{Xo¡v icoctI{µoIrX temIhpw, ]pcpj\v icoc¯n\v ]pd¯pÅ temIhpw Nn´mhnjbamIp¶p.
AhÄ¡mbv XoÀ¯ thjhn[m\w Dfhm¡p¶Xv ct­ c­p Nn´IfmWv.  H¶pIn Fsâ icocw It­m F¶ Asæn At¿.... Fsâ icocw I­ntÃ... F¶ Nn´. GXmbmepw AhfpsS Nn´bpsS knwl`mKhpw icochpw hkv{Xhpw A]lcns¨Sp¡p¶p.
amdnSw hfÀ¨tbXpsa¯m¯ {]mb¯n¯s¶ ]S¨« coXnbnepÅ DSp¸pIÄ kvIqÄ bqWnt^mansâ cq]¯nem¡n kaql ImgvN¸mSn\v B[nImcnIX IqSn \ÂIn Cu {IqcXbn kÀ¡mcpw ]¦mfnbmIp¶p. \msf hcm\pÅ amdnSs¯¡pdn¨v AhÄ Nn´n¨pXpS§p¶XÃmsX CXpsIms­mcp {]tbmP\hpw D­mIp¶nÃ.
B{inXat\m`mhs¯ Du«nbpd¸n¡Â
Hcn¡Â aItfmsSm¶n¨v SuWnÂsh¨v kÀÆm`cW hn`qjnXbmb kplr¯nt\mSv kulrZw ]pXp¡pIbmbncp¶p.  kw`mjW§Ä¡nSbn sXm«Sp¯v \n¡p¶ `À¯mhnt\mShÄ Ft´m Bhiys¸«p. AbmÄ¡Xv a\ÊnembnÃ. s]«¶hÄ Nncn¨psIm­pw `À¯mhnt\mSv A\phZ\obamb ssienbn ]dªp. Hc©pcq] Xm... Ipªns\mcp tNmt¢äv hm§m\m.
kv{XobpsS hkv{X¯n t]m¡än\v Øm\tabnÃ. Ahfn kZm B{inXat\m`mhw hfÀ¯p¶Xn\v CXv ImcWamIp¶p. GXp ]Zhnbnencp¶mepw `À¯mhnt\mtSm kplr¯nt\mtSm kl{]hÀ¯ItcmtSm bmsXmcp aSnbpanÃmsX AhfpsS Bhiyw AhÄ {]ISam¡pw.
H¶o samss_ t^m¬ ]nSn¡v... F\ns¡m¶v tSmbvseän t]mIm\m.... CXpw \ap¡v ]cnNnXamWtÃm.
sXmgn taJesb ]cnanXs¸Sp¯p¶p.
sXmgnenS§fnepw sXmgn kw_Ôamb Øm\am\§fpw AXnsâ FÃmhn[ km²yXIfnte¡pw {]thin¡pwhn[w ^e{]Zambn D]tbmKn¡p¶Xn\v \nehnepÅ hkv{X[mcWw Ahsf hne¡p¶p. Ne\kzmX{´yw hkv{X¯m \nb{´nXam¡p¶XpsIm­pXs¶ NSpeXbpw Ne\mßIXbpw Bthmfw BhiyapÅ sXmgnepIfnÂ\n¶pw AhÄ Iq«t¯msS ]n³amdpItbm ]pdwXÅs¸SpItbm sN¿p¶p. sse³am³ F¶ tPmen AhfptSXÃmXmIp¶Xn\pw, _kv ss{UhÀ, temdn ss{UhÀ XpS§nbhbn kv{XoIÄ A]qÀÆamIp¶Xnepw hnó AhfpsS hkv{X[mcW coXn Xs¶bmWv.  ssk¡nÄ D]tbmKn¡Ww F¶ \n_Ô\bpÅXpsIm­pam{Xw t]mÌpam³ tPmen ths­¶psh¨ amXrIm kv{XoIfpap­v.
A]qÀƧfmb C¯cw tPmen sN¿p¶ kv{XoIÄ XoÀ¨bmbpw AhcpsS ]c¼cmKX thjhpw ]cm¼cmKX`mhhpw [cn¨psIm­mInà C¯cw sXmgnepIfn GÀs¸Sp¶Xv. tPmenbpsS am\yXbpw \nebpw hnebpw hkv{X¯neqsS {]ISam¡m³ ]pcpjhkv{X¯n\v Ignbp¶p­v. F¶m bmsXmcphn[ FSp¸pw {]ISam¡m¯XmWv Cu Øm\§fnse kv{XoIfnse hkv{X[mcWcoXn. tUmIvSÀ, AUz¡äv t]meokv XpS§nbh \nco£n¨m CXp a\ÊnemIpw. IfÀ NpcnZmÀ [cn¨v AXn\p apIfneqsS tIm«n«p tIm«n\p shfnbnte¡v Ae£yambn Xq§n¡nS¡p¶ Zp¸«bpw, samss_ t^m¬, I®S¡hÀ XpS§nbh kq£n¡p¶ sNdpk©n, Hcp tXmf¯n«p Ipfn¨pW§m¯ apSn Ae£yambn Xq¡nbn«v Igp¯n kvsXXkvtIm¸pw sh¨v sslloÂUv sNcp¸pan«v tcmKnbpsS ASpt¯¡v HmSnsbSp¯p¶ teUn tUmÎdpw jÀ«pw ]mâpw HmhÀt¡m«pw jqhpw [cn¨phcp¶ ]pcpj tUmÎdpw ImgvN¡mcn c­pXcw at\m`mhw krjvSn¡p¶p­v. NpcpZmdnsâ Zp¸« \o§p¶Xnepw, kmcnbpsS ^vfoäv ]d¡p¶Xnepw ]IpXn a\Êv AÀ¸nt¡­nhcp¶ s]¬tUmÎÀ¡v Imcy£aamb coXnben IrXy\nÀÆlWw \S¯p¶Xn\v km[n¡ptam? kaql¯nsâ am\yXbpw _lpam\hpw e`nt¡­Xv ]pcpj\v am{XamsW¶v Cu hkv{X[mcW coXn hnfnt¨mXp¶p. ]Zhn¡\ptbmPyamb `mhhpw \nebpw hnebpw BWn\paXn F¶ s]¬at\m`mh¯nepw amäw htc­Xp­v.
tIcf¯nse Hcp saUn¡Â tImtfPnse teUn tUmÎtdmSv Cu hnjbw kwkmcn¨t¸mÄ s]®p§Ä F{Xbmbmepw s]®p§Ä¯s¶btÃ.... F¶mWv Aekambn AhÀ {]XnIcn¨Xv. Cu {]XnIcW¯nsâ k¯ Xs¶bmWv FÃm taJebnepw hkv{X[mcW¯nsâ  Imcy¯n \ap¡v ImWm\mIp¶Xv.
AÀlXs¸« ]cnKW\bpw _lpam\hpw In«mXncn¡pt¼mÄ kv{XoIsf AhKWn¡p¶p F¶v ]cnX]n¡p¶hÀ C¡mcy§ÄIqSn {i²n¡p¶Xv \¶mbncn¡pw.
Xncn¨dnbn¡Â F´n\v?
s]®ns\ thK¯n Xncn¨dnbWw F¶ BWnsâ at\m`mh¯n Xs¶ ]nd¶XmWv AhfpsS hkv{X[mcWhpw cq]oIcWhpw. apSn apSnbps­¦n apebp­v... apSnbnsæn apebpanà F¶ at\m`mhw am{XamWv s]mXpkaql¯n\pÅXv F¶v Fsâ PohnXw sIm­v F\n¡v t_m[ys¸«n«pÅXmWv. Rm\n¶v A\p`hn¨phcp¶ kzmX{´y¯nsâbpw kpc£nXXz t_m[¯nsâbpw ASn¯d kaql¯nsâ Cu ImgvN¸mSpXs¶bmWv.
UÂlnbnse s]¬Ip«n Iq«_emÂkwK¯n\nSbmbXpw Be¸pgbn bphXn¡v t]meokv ]oU\ap­mbXpw FÃmw s]®Sbmf§Ä t]dnbXpsIm­pam{XamWv.
s]®msW¶v  Xncn¨dnªn«nÃmbncp¶psh¦n B ]mhw s]¬Ip«n C\nbpw F{X Imew kt´mjt¯msS Pohn¡pambncp¶p. BcpsStbms¡tbm sNdnb kt´mjhpw kwXr]vXnbpw \ne\nÀ¯n \à s]¬cq]amIm\pÅ AhfpsS bÚw Ahsf F¯n¡p¶Xv XnI¨pw Ac£nXamb Hcp temI¯mWv.
imcocnIambn AWpw s]®pw X½nepÅ hyXymkw þ _mlys¯¡mÄ B´coIamWv. AXpsIm­pXs¶ BWpw s]®pw Htc t]mepÅ hkv{Xw [cn¡p¶Xn bmsXmcphn[ {]mtbmKnI _p²nap«pw D­mIpIbnà F¶ncns¡ s]®v Xncn¨dnbn¡Ww F¶Xv kaql¯nsâ ZpÀhmin am{XamWv.
amdWw Cu t_m[hpw `mhhpw
s]®v s]®msW¶v am{Xw Xncn¨dnbn¨m t]mcm... AhfpsS PmXn, tZiw, {]mbw, hnhmlw FÃmw Hä t\m«¯nÂXs¶ {]ISam¡pwhn[ambncn¡Ww AhfpsS hkv{X[mcWhpw, icocme¦mchpw. hnhmlw Igns¨¦n koa´tcJsbhnsS F¶ h\nXm t]meoknsâ tNmZyw {]ISam¡p¶Xv kaql¯nsâ s]mXp ImgvN¸mSpam{XamWv.  knµqc¡pdnbnÃm¯Xnsâ t]cnepw, A\yaX¡mct\msSm¸w bm{X sNbvXXnsâ t]cnepw shbnänwKv sjÍn Akab¯v Hä¡ncn¡p¶Xnsâ t]cnepw.... AhÄ am{Xaà AhtfmsSm¸w t]mIp¶ Ah\pw A{Ian¡s¸Sp¶Xv ImgvNbn AhÄ s]®Sbmf§Ä t]dp¶XpsIm­v am{XamWv.
]T\¯nepw Iebnepw kvt]mÀSvknepw aäpw anSp¡nIfmbn kvIqfnsâbpw tImtfPnsâbpw {]iwk ]nSn¨p]äp¶hÀ ]n¶osShnsS t]mIp¶p F¶ ]T\w Xs¶ \St¯­Xp­v.  MBBS, CA, Engineering XpS§nb ]Tn¨Xn\ptijw ho«½amcmbn¯ocp¶ A\h[n bphXnIsf \ap¡v ImWm\mIpw. Fkv.Fkv.FÂ.kn. Pbn¨XmtWm F¶pt]mepw kwibn¸n¡pwhn[w ChÀ Xosc BßhnizmkanÃm¯ apJ`mht¯msSbmWv kaql¯n {]Xy£s¸SmdpÅXv. kÀ¡mcnsâ kuP\yw Bthmfw ]än kÀ¡mcnt\mtSm kaql¯nt\m bmsXmcp Xc¯nepw {]tbmP\w sN¿msX bmsXmcphn[ A¡mZanIv IgnhpIfpw BhiyanÃm¯ "`mcytPmen'bnte¡v Npcp§n t]mIp¶ ChÀ kXy¯n cmPyt{ZmlIpäw sN¿p¶hcmWv.
kv{XoIfpsS Bßm`nams¯ apdns¸Sp¯p¶ kn\naIÄ Xs¶bmWv Ahsf sNdp¸w apX kzm[o\n¡p¶Xv.  IpSpw_kZÊpIfn {]Xy£s¸«psIm­ncn¡p¶ "InwKv' t]mepÅ kn\naIÄ \ntcm[n¡pItbm.... kv{XohÀKs¯ Xs¶ Ahtlfn¡p¶ `mK§Ä FSp¯pIfbpItbm sNt¿­XmWv. InwKv F¶ kn\nabn hmWn hniz\mYv AhXcn¸n¡p¶ DuÀÖkzeamb (hnIeam¡nb coXnbn am{Xta anSp¡nbmb Hcp s]®ns\ kn\nabn {]Xy£bm¡q). AknÌâv IfÎdpsS I¿nÂ]nSn¨p C\n HcmWntâbpw t\sc \nsâ Cu ssI s]m§cpXv F¶v [mÀjvSyt¯msS Bt{Imin¡p¶ a½q«nbpsS IYm]m{Xw temI¯pÅ FÃmbn\w BWnsâbpw (sX­n, Ių, sImÅ¡mc³, hy`nNmcn, ]mÀ«vssSw kzo¸À apX IfÎÀ hsc) {]Xn\n[nbmbn sRfnªp\n¶v kn\nabn \ndbpt¼mÄ hmWnhniz\mYv kaql¯nse Hmtcm s]®n\pw A]am\`mchpw A]IÀjXmt_m[hpw k½m\n¡p¶p. I¿n IS¶p]nSn¨ IfÎdpsS (BWnsâ) apJt¯¡mªp Xp¸n kv{XohÀ¤¯nsâ  am\w Im¡m\pÅ km[yX UbdÎÀ (AXpw ]pcpj³) Hcn¡epw D]tbmKn¡pIbnÃtÃm.  (tizXbpsS {]khcwKw ......... Hgnhm¡m³ hmZn¡p¶hÀ C¯c¯n Imdn¯p¸ev ImWmsX t]mIp¶p) CXv \ÂIp¶ ktµiw F´mWv? IÅt\bpw sImÅ¡mt\bpw hy`nNmcntbbpw \ne\nÀ¯p¶Xn B¬ kaql¯n\v Imcyamb ]¦ps­t¶m, Asæn AhÀ Hcp ]cn[nhsc C¯c¡mÀ¡v a\ÊpsIm­v Acp\n¡pItbm sN¿p¶p­v. kaql¯n C¯c¯nepÅ BWnsæn s]®n\v B¬XpW IqSntb Ignbq F¶ hmZ¯n\v {]kànbpanÃmXmIpatÃm.
kv{Xo[\¯ns\Xnsc tLmctLmcw {]kwKn¡p¶hcpw FgpXp¶hcpw kz¯n XpeyXbnÃm¯ \nbamhØ XpScp¶Xv ImWp¶nÃ. Gsd BkvXnbpÅ HcmÄ AXn t\cnb Hcwiw am{XamWv kv{Xo[\ambn IW¡m¡p¶Xv.  kz¯n XpeyXbps­¦n am{Xta, kv{Xo[\w \ntcm[n¡p¶Xn {]kànbpÅp. "s]®ns\ t]mäÂ' BWXz¯nsâ ASbmfambn \mw ImWp¶p. Ahsf Bcpw t]mtä­XnÃ. kmaqlnI kmlNcyw Hcp¡ns¡mSp¯m am{Xw aXn. acp`qanbn  hn¯n«v thWsa¦n  apft¨ms« F¶p \n\¨m AXn\v apf¡m\mIptam?
kÔy apXte AIt¯¡pÄhenbp¶XpsIm­v kmwkvImcnI {]hÀ¯\§fnepw AhÀ shdpw hncp¶pImcnbmIp¶p. kz´w \m«n Hcn¡epw AhÄ \m«pImcnbmbncp¶nÃ. FÃmhn[ kmwkvImcnI kwcw`§fpsSbpw BtemN\bpw P\\hpw hfÀ¨bpw \S¡p¶Xv sshIo«v 6 aWnapX 9 aWnhscbmWtÃm.
Hcp ISbnÂ\n¶pw Hcp apdp¡m³ hm§n Hcn¡Â Fsâ P·\mSmb amS¡cbnÂsh¨v cm{Xn8 aWntbmsS hoSnsâ `mKt¯¡p t]mIp¶ tdmUnt\mSv tNÀ¶ ISbnse _©nencp¶v \m«pImcpsS hnhn[Ne\§Ä BkzZn¨psIm­v apdp¡pIbmbncp¶p. GItZiw A©pan\p«p Ignªnà kaql¯ns\ {]Xn\n[oIcn¨psIms­mcp ]¿³ Fsâ ap¶nte¡v h¶p. "F´m... hn\tb¨o Cu t\c¯v (ChnsS) Ah³ kvt\lw \ndª `mh¯n Ft¶mSv temlyw tNmZn¨p.
tams\´m... Cu t\c¯nhnsS...? hmbnse apdp¡m³ \ocv Xp¸msX Xs¶ Ccp¶ Ccp¸n Xs¶ AtX _mht¯msS Rm³ Hcp adptNmZyw tNmZn¨p. B tNmZyw H«pw AbmÄ {]Xo£n¨nÃmbncp¶p. AbmfpsS apJw sXsÃm¶v a§n. "Np½m... shdpsXX Abmfp¯cw ]dªp.
SuWnse¯nb GXv s]®pw A`napJoIcnt¡­ BZy tNmZyw. s]mXp CS§fn \n¡p¶ GsXmcp s]®pw GsXmcp kab¯pw IrXyamb Bhiy§Ä¡pam{Xta {]Xy£s¸SmdpÅp. "shdpsX' Fs¶mcp s]®pw D¯cw ]dbmdnÃ.
shdpsX F¶ D¯cw ]dbp¶Xn\mbn am{Xw kv{XoIÄ Iq«t¯msS ]pd¯ndt§­Xp­v. Htc kabw BNmc§fpw k{¼Zmb§fpw kv{XoIÄ DS¨phmÀt¡­Xp­v.
kv{Xosb FhnsSbpw hncp¶pImcn am{Xam¡p¶ kÀ¡mÀ \S]SnIsfsb¦nepw \mw tNmZyw sNt¿­XmWv. Xncph\´]pcs¯ Ip«nIÄ¡mbpÅ ayqknbw kµÀin¨t¸mgmWv, BZyambn C§s\sbmcp Nn´ F¶nep­mbXv. AhnsS NnÃeamc¡pÅn C´ybnse hnhn[ kwØm\§fnse kv{Xoþ]pcpj·msc AhcpsS ]c¼cmKX hkv{X¯n {]ZÀin¸n¡p¶ sNdp{]XnaIfp­v. tPmSnIfmbn \nÀ¯nb Cu {]XnaIÄ¡vXmsg ]pcpjs\ tZi¯nsâ t]cnt\mSp tNÀ¯pw  kv{Xosb thdn«pw tcJs¸Sp¯nbXmbn ImWmw. DZm: Xangv\m«pImc³/Xangv\m«nse h\nX, a[y{]tZi¯pImc³/a[y{]tZinse h\nX, B{Ôm{]tZipImc³/B{Ôm{]tZinse h\nX.
AhÄ amdn\nÂt¡­XmsW¶ s]mXpt_m[w hfÀ¯p¶Xn C¯cw Fgp¯pIÄ¡pw Imcyamb ]¦p­v. AhfpsS PohnXw Xs¶ AIme¯n s]menbp¶Xnt\m ZpÊlam¡p¶Xnt\m CXv tlXphmIp¶p.
Im«nse PohnXw at\mlcamsW¶pw, arK§fpambn N§m¯¯nembm ImSv kzØamsbmcnSambn A\p`hs¸Spsa¶pw, a\Ên B\µw \ndbp¶Xn\v ImSns\¡mÄ ]änsbmcp Øeansöpw Hcn¡Â Fsâ kplr¯pw t^mt«m{Km^dpamb \koÀ kw`mjWat²y Ft¶mSp ]dªp.  \kodns\t¸mse Im«n Ignbm³ Fs´Ãmw \n_Ô\IfmWv Rm³ ]ment¡­Xv F¶ Fsâ tNmZy¯n\v ImSn\nW§nb hkv{X§Ä [cn¡Wsa¶pw, aWapÅ ]uUÀ, s]À^yqw F¶nh D]tbmKn¡cpsX¶pw, \nÈ_vZambn ImSns\ \nco£n¨p\S¡Wsa¶pw \koÀ adp]Sn ]dªp. icnbmWv AÃmsX arK§sf apgph³ t_m[h¡cn¨Xn\ptijw Im«n t]mImsa¶p sh¨m Im«nÂt]m¡p \S¡nÃtÃm. ImSns\ AdnbWsa¦nÂ, arK§sf ImWWsa¦n Im\\`wKn BkzZn¡Wsa¦n \mw Cu \n_Ô\IÄ ]ment¨ aXnbmIq. Bhiyw \½psSsX¦n AXn\p tbmPn¡pwhn[w cq]hpw `mhhpw ]pXp¡n]Wnbm³ s]¬Ip«nIÄ X¿mdmhpIXs¶ thWw.

Tuesday, March 12, 2013